മൂന്നാമതും വിവാഹത്തിനൊരുങ്ങിയ അൻപത്തിയേഴുകാരന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ഭാര്യ. ഉത്തർപ്രദേശിലാണ് സംഭവം നടന്നത് .ഉത്തർപ്രദേശിലെ ആത്മീയ നേതാവും ഇമാമുമായ മൗലവി വകീൽ അഹമ്മദിനെയാണ് രണ്ടാം ഭാര്യ ആക്രമിച്ചത്.ഇതേതുടർന്ന് സംഭവസ്ഥലത്ത വെച്ചു ചോരവാർന്ന് മരണപ്പെടുകയും ചെയ്തു .
മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാർത്തയറിഞ്ഞ ഭാര്യ അഹമ്മദുമായി കലഹം ഉണ്ടാവുകയും ശേഷം ഉറങ്ങി കിടന്ന അഹമ്മദിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ ഭാര്യക്കെതിരെ കേസെടുത്തിട്ടുണ്ട്.